ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പിന്നണി ഗായകന് കെ.ജെ.ശേുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റ സംഗീതമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണമിതാണ്. ഇന്ത്യന്‍ സംസ്കാരത്തിന് വിലപപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയതെന്നും മോദി കുറിച്ചു.
അറുപതു വര്‍ഷം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യോശുദാസിന്റെ ശബ്ദത്തില്‍ നമ്മള് കേട്ടത്. മലയാളിയുടെ എല്ലാ ജീവിതഘട്ടത്തിലും ഈ ശബ്ദം നമ്മുടെ കൂടെയുണ്ടായിരുന്നു.
On the special occasion of his 80th birthday, greetings to the versatile K. J. Yesudas Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life.— Narendra Modi (@narendramodi) January 10, 2020
1961 നവംബര്‍ 14ന് "കാല്പാടുകള്' എന്ന സിനിമയ്ക്കായി ജാതിഭേദം മതദ്വേഷം എന്ന കീര്‍ത്തനം പാടി ചലച്ചിത്ര പിന്നണി രംഗത്തു തുടക്കം കുറിച്ച യേശുദാസിന്റെ സ്വരരാഗ ഗംഗാ പ്രവാഹം ഇപ്പോഴും തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !