ജെ.ഡി(യു), എൽ.ജെ.പി എന്നീ കക്ഷികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി മത്സരിച്ചത്. 250 എംപിമാരും,70 കേന്ദ്രമന്ത്രിമാരും, 11 മുഖ്യമന്ത്രിമാരും ബിജെപിയുടെ പ്രചരണത്തിനായി ഇറങ്ങിയിരുന്നു. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിനുള്ള പ്രഹരമായാണ് ഈ ഇലക്ഷൻ ഫലം വിലയിരുത്തപ്പെട്ടത്.
കേജരിവാൾ സർക്കാർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്നും വർഗീയതയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ആം ആദ്മി തെളിയിച്ചിരിക്കുന്നു എന്നും ജനറൽ കൺവീനർ അബ്ദുൽ നാസർ വണ്ടൂർ അവകാശപ്പെട്ടു.ജിദ്ദയിലെ പ്രവർത്തനങ്ങൾക്ക് ഈ വിജയം കൂടുതൽ ശക്തി പകരുമെന്നും,ഇത് സംഘടനക്ക് കൂടുതൽ ഉത്തരവാദിത്തബോധം നല്കുന്നുവെന്നും സെക്രട്ടറി ഷൗക്കത്ത് വെള്ളില പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !